*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂര്‍, വാളക്കോട്, കരവാളൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


പുനലൂര്‍:കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയിലും ആഞ്ഞു വീശിയ കാറ്റിലും പെട്ട് പുനലൂര്‍ താലൂക്കില്‍ ആകെ ഏഴു വീടുകള്‍ പൂര്‍ണമായും 144 വീടുകൾ ഭാഗികമായും തകര്‍ന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തെന്മല ഡാം തുറന്നതിലൂടെ കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പുനലൂര്‍, വാളക്കോട്, കരവാളൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സബ്കലക്ടര്‍ ഡോ. എസ്.ചിത്രയുടെ സന്ദര്‍ശനത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായെന്നും പുനലൂര്‍ തഹസില്‍ദാര്‍ ബി.അനില്‍കുമാര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.