*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആശങ്ക തിരയടിക്കുന്നു; ബുറേവി കടല്‍ക്കടന്ന് തീരംതൊട്ടു, ശ്രീലങ്കയില്‍ കനത്ത നാശം

തിരുവനന്തപുരം: ആശങ്കയുടെ തിരയുയര്‍ത്തി കടല്‍കടന്ന് ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്താണ് പ്രവേശിച്ചത്.

മുല്ലത്തീവിലെ ത്രിങ്കോന്‍മാലയ്ക്കും പോയിന്‍റ് പെട്രോയ്ക്കും ഇടയിലൂടെയാണ് കരയിലേക്ക് കടന്നത്. ശക്തമായ കാറ്റില്‍ ജാഫ്നയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി.

ജാഫ്നയിലെ വാല്‍‌വെട്ടിത്തുറയില്‍ നിരവധി വീടുകള്‍‌ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. മുല്ലത്തീവ് കിള്ളിനോച്ചി മേഖലകളില്‍ കനത്ത പേരാമാരിയും കാറ്റുമാണ്. ഇന്ന് രാത്രിയോടെ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് രാമനാഥപുരം, കന്യാകുമാരി, തിരുനല്‍വേലി ജില്ലകളില്‍ കനത്ത മഴയുണ്ടാകും. ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 380 കിലോമീറ്റര്‍ അടുത്തെത്തിയതായാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കേരളത്തില്‍ പ്രവേശിക്കുന്ന ബുറേവി ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ കാറ്റ് അറബിക്കടലിലേക്ക് നീങ്ങും.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മേഖലയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോവുക. ജില്ലയിലെ 48 വില്ലേജുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം ന ല്‍കി. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താല്‍ ഇന്നു രാത്രി മുതല്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ 65 മുതല്‍ 85 വരെ കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശിയേക്കും. ഒന്‍പത് ജില്ലകളില്‍ ശനി യാഴ്ച വരെ കനത്ത മഴയക്കും സാധ്യയുണ്ട്.

ഇന്നലെ ഉച്ചയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്നും 110 കിലോമീറ്ററും പാന്പനില്‍ നിന്ന് 330 കിലോമീറ്ററും കന്യാകുമാരിയില്‍നിന്ന് 520 കിലോമീ റ്ററും അകലെയെത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചാരം തുടരുകയാണ്.

നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ചും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട്. 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.